Monday, September 5, 2011

അധ്യാപകദിനം


അധ്യാപക ദിനതോടനുബന്ധിച്ചു മാതൃഭൂമി പത്രത്തിലെ സ്പെഷല്‍ പേജ്
വായിച്ചു.അമ്മ മലയാളതോടും മത്രുഭുമിയോടുമുള്ള സ്നേഹം പ്രകടിപ്പിക്കുന്നു....
സ്പെഷല്‍ പേജില്‍ ഉള്‍ പെടുത്തിയിരുന്ന ഒരുപാടു പാടി പതിഞ്ഞ
എന്നിലെ വിദ്യാര്‍ത്ഥിയെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട്പോയ മഹാനായ കവിയുടെ വരികള്‍
അമ്മ മലയാളത്തിനും,മാതപിതാകള്‍ക്കും ,സുഹൃത്തുകള്‍ക്കും
മഹാനായ എഴുത്തുകാരനായ ബഷീറിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ സര്‍വചരാച്ചരങ്ങള്‍കും
പ്രത്യേകിച്ചു എല്ലാ ഗുരുക്കന്മാര്‍ക്കും ആയി ചേര്‍കുന്നു

"തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍ ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ...."

1 comment:

സീത* said...

വൈകിയ ആശംസകൾ...ഒരദ്ധ്യാപിക എന്ന നിലയ്ക്ക്.. :)